Posts

ചില ട്രാഫിക് നിയമ ലംഘനങ്ങള്‍ പാര്‍ക്കിങ്ങും

കോഴിക്കോട് നഗരത്തിലെ സ്ഥിര താമസ ക്കാര്‍ക്ക് ഉള്ള ബുദ്ധിമുട്ടുകളില്‍ ഒന്ന് അവര വരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഉള്ള വിഷമം ആണ്. സ്വന്തമായ വാഹനം ഉണ്ടെ ങ്കിലും അത് പുറത്തെടുത്താല്‍ നമുക്ക് പോകേണ്ട ഇടത്തിനടുത്ത് എങ്ങും പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കെണ്ട. നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെ കൂട്ടി പുറത്തു പോകു മ്പോള്‍ എന്ത് ചെയ്യുമെന്ന് അറിയില്ല. വീൽ ചെയർ സൗകര്യം കിട്ടുമെന്നു പ്രതീക്ഷി ക്കേണ്ട. നഗര കേന്ദ്ര ത്തില്‍ തന്നെ പാര്‍ക്കി ങ്ങിനു ഒഴിചിടെണ്ട സ്ഥലത്ത് പലരും കയ്യേറി കച്ചവടം നടത്തുന്നതും അപൂര്വമല്ല. . ഉദാഹരണത്തിന് നഗര ഹൃദയത്തില്‍ ഉള്ള മാവൂര്‍ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഇടം തീരെ ഇല്ല. കുറച്ചു സ്ഥലം ഉള്ളത് അരയിടത്തു പാലം ഓവറ്ബ്രിഡ്ജിന്റെ താഴെയാണ് , അത് മിക്കപ്പോഴും നിറഞ്ഞു കവിഞ്ഞിരിക്കും. ഒന്ന് രണ്ടു പ്രാവശ്യം SBT യുടെ മുമ്പില്‍ തെറ്റായ സ്ഥലത്ത് പാര്‍ക്ക് ചെയ്തതതിനു ടിക്കറ്റ് വാങ്ങി ഫൈന്‍ അടക്കുകയും ചെയ്തു. ഇപ്പോള്‍ സ്റ്റിക്കര്‍ ഒട്ടി്ക്കുന്നതിനു പകരം ടയറില്‍ ക്ലാംപിടുക യാണ് പതിവ്. അവര്‍ ക്ലാംപിട്ടു പോകുന്ന തിനു മുമ്പ് എത്തിയില്ലെങ്കില്‍ അവരെ അന്വേ ഷിച്ചു ക്ഷണിച്ചു വരുത്തി...

കെ എസ ആര്‍ റ്റി സി ഡ്രൈവറും പോലീസ് G D യും

ഈ സംഭവവും   പോലീസും    അധികം   താമസിയാതെ കട്ടപ്പുറത് കയറാന്‍ സാദ്ധ്യതയുള്ള അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ   കേരള   സംസ്ഥാന ട്രാന്‍സ്പോര്‍ട്ട്    വകുപ്പ്   ബസ്സിലെ   ഡ്രൈവറുമായി ബന്ധപ്പെട്ടതാണ്. എന്റെ   സഹോദരതുല്യനും നാട്ടുകാരനും   ആയ   ഒരു അനുജന്‍  ( Rajeev Krishna Chaithanya)   വൈകുന്നേരം കോഴിക്കോട്ടു കാരപ്പറമ്പിനടുത്തുള്ള  ഒരു ക്ഷേത്രത്തില്‍ അയാള്‍ തന്നെ  സ്വന്തമായി വികസിപ്പിച്ചെടുത്ത  കലാരൂപമായ :സോപാനനൃത്തം”  അവതരിപ്പി ക്കുന്നു  എന്ന്   വിളിച്ചു  പറഞ്ഞതനുസരിച്ച്   ഒരു വൈകുന്നേരം 6 മണിയോടടുത്തു  ഒരു വര്ഷം മുമ്പ് വാങ്ങിയ i10 കാറില്‍   വീട്ടില്‍ നിന്ന് ഞാന്‍  കാരപ്പറമ്പിലേക്ക്  പോകുകയായിരുന്നു. ഇരഞ്ഞിപ്പാലം ജങ്ക്ഷനില്‍  ട്രാഫിക് സിഗ്നല്‍ ചുവപ്പായിരുന്നത് കൊണ്ടു വണ്ടി  നിറുത്തി  സിഗ്നല്‍  പച്ചയാകാന്‍ കാത്തുകിടന്നു. സ്ഗ്നല്‍  പച്ചയായപോള്‍ ഞാന്‍ മെല്ലെ വണ്ടി മുമ്പോട്ട്‌ എടുത്തു. മൂന്നു ലെയിനിന...

ജന മൈത്രി പോലീസും ഞാനും

Image
പോലീസും ഞാനും തമ്മില്‍ ഉണ്ടായ കൂടിക്കാഴ്ച കള്‍ ആണല്ലോ പുതിയ വിഷയം . ഇപ്പോള്‍ മിക്കവാറും പോലീസ് സ്റ്റെഷനുകളില്‍ “ജന മൈത്രി “ ആയി ബോര്‍ഡു വച്ച് കണ്ടു , അതിന്റെ ഫലം എന്താണെന്ന് ചില തമാശ കാരട്ടൂണ്‌കളില്‍ കള്ളനു ബീടി കത്തിച്ചു കൊടുക്കുന്നതും ക്വോട്ടേഷന്‍ ഗുണ്ടയ്ക്ക് ചായ വാങ്ങി കൊടുക്കു ന്നതും ഒക്കെയേ കണ്ടിട്ടുള്ളൂ. ശരിക്കും അതെന്താ ണെന്ന് നേരിട്ട് അറിയാന്‍ എനിക്കൊരവസരം ഉണ്ടായി. കാര്യം നിസാരമാണ്. ഞാന്‍ ഒരു ദിവസം എന്റെ പേര്‍സില്‍ നോക്കിയപ്പോള്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് കാണുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം നാഗര്‍ കോവില്‍ വഴി രാമേശ്വരം ക്ഷേത്ര ദര്‍ശനത്തിനു പോയിരുന്നു. അവിടത്തെ ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിട്ടാ യിരുന്നു പോയത്. ഇപ്പോഴത്തെ എല്ലാ ഹോട്ടലി ലെയും പതിവ് പോലെ, ഐഡന്ടിറ്റി തെളിവായി മറ്റെല്ലായിടത്തും കൊടുക്കുന്നത് പോലെ അവിടെ യും ഞാന്‍ എന്റെ ലൈസന്‍സ് കൊടുത്തു എന്നാണു ഓര്‍മ്മ. പ്രായമായപ്പോള്‍ ഉണ്ടായ ഓര്‍മ്മപ്പിശകു മൂലം തിരിച്ചു വാങ്ങാന്‍ മറന്നു. ഹോട്ടല്‍ അധികൃതര്‍ അത് ഓര്‍മ്മിച്ചു തിരിച്ചു തന്നും ഇല്ല. അവിടെ വച്ചാണ് സാധനം നഷ്ടപ്പെട്ടത് എന്ന് മനസ്സിലായത്‌ കോഴിക...

നായൊരു നല്ല മൃഗം... പക്ഷെ

Image
വീട്ടില്‍ വളര്‍ത്താന്‍ ഏറ്റവും വിശ്വാസ്യമായ മൃഗം ഏതെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉള്ളൂ, നായ , അഥവാ പട്ടി. വിശ്വസ്തന്‍, സ്നേഹ സമ്പന്നന്‍, വീട് സൂക്ഷിപ്പുകാരന്‍, അങ്ങനെ പലതും. എന്റെ ചെറുപ്പകാലത്ത് വീട്ടില്‍ സ്ഥിരമായി ഒരു പട്ടിയെ വളര്ത്തുമായിരുന്നു. അച്ഛന്‍ ബോട്ടില്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കൂട്ടു കാരുടെ പക്കല്‍ നിന്നും വാങ്ങി കൊണ്ടു വരുന്ന സങ്കര വര്‍ഗത്തില്‍ പെട്ടതായിരിക്കും അവ. വീട്ടില്‍ അതിനെ ചങ്ങലക്ക് പൂട്ടി ഇടാറില്ല. അതി   നു ത്തിനു പ്രത്യേക ഭക്ഷണവും കൊടുക്കേണ്ട ആവശ്യവും ഉണ്ടാകാറില്ല. ഞങ്ങള്‍ കഴിക്കുന്ന തൊക്കെ അവനും കഴിക്കും. വീട്ടില്‍ പുതിയതായി ആരെങ്കിലും വന്നാല്‍ അവന്‍ അവന്റെ ഭയ ജനകമായ കുര കൊണ്ടു ആണ് അവരെ സ്വാഗതം ചെയ്യുന്നത്. അതുകൊണ്ടു വീട് സുരക്ഷിതം ആയിരുന്നു, മനുഷ്യരായാലും മൃഗങ്ങളായാലും അപരിചിതര്‍ക്ക് വീട്ടില്‍ കയറണമെങ്കില്‍ അവന്റെ കുര കേട്ട് വീട്ടിലുള്ള ആരെങ്കിലും പുറത്തിറങ്ങി സ്വീകാര്യര്‍ ആണെന്ന് കാണിച്ചാല്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോള്‍ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരത്തുള്ള തെക്കെക്കര കടത്തു കടവ് വരെ അവന്‍ ഞങ്ങള്‍ക്ക് ബോഡി ഗ...

ക്ഷണിക്കപ്പെടാത്ത അതിഥിയെ അറിയാതെ നാടുകടത്തല്‍

ഞങ്ങളുടെ വീട്ടില്‍ പൂച്ചയെയും പട്ടിയെയും ഒന്നും വളര്ത്താരില്ല, പൊതുവേ അവയോട് ശ്രീമതിക്ക് താല്പര്യം കുറവ്, എനിക്കും പണ്ടു പണ്ടു വീട്ടില്‍ അച്ഛന്‍ കൊണ്ടുവരുന്ന നല്ല യിനം പട്ടികളെ വളര്‍ത്തിയിരുന്നു എങ്കിലും ഇപ്പോള്‍ തീരെ താല്പര്യമില്ല. അന്ന് ഞങ്ങള്‍ വളര്‍ത്തിയ പട്ടികളില്‍ പലതിനെയും ശല്യം കൂടി വഴക്കാളി ആകുമ്പോള്‍ വള്ളത്തില്‍ കയറ്റി ദൂരെ ചമ്പക്കുളം വരെ കൊണ്ടു വിട്ടി ട്ടു തിരിച്ചെത്തുമ്പോള്‍ ഞങ്ങളെക്കാള്‍ മുമ്പേ അവ ന്‍ തിരിച്ചെത്തിയതു ഓര്‍മ്മയുണ്ട്. ഏതായാലും ഈ രണ്ടു വര്‍ഗത്തിലും പെട്ട ക്ഷണിക്കപ്പെടാത്ത ചില അതിഥികള്‍ വന്നു പോകുന്നുണ്ടു. സ്ഥിരമായി വന്നു പോകുന്ന ചില പൂച്ചകള്‍ വലിയ ശല്യക്കാരല്ല, അവ വല്ലതും കിട്ടിയാല്‍ തിന്നിട്ട് പോകും, അത്ര തന്നെ. വീട്ടില്‍ ഒരു ബയോഗ്യാസ് പ്ലാന്ടു ള്ളത് കൊണ്ടു ഭക്ഷണത്തിന്റെ അവശിഷ്ടം ഒന്നും തരമാവാത്തത് കൊണ്ടു അവരുടെ വരവും കുറവാണ്.  . എന്നാല്‍ കഴിഞ്ഞ ദിവസം ഒരു പൂച്ചക്കുട്ടി എങ്ങനെയോ വീട്ടില്‍വന്നു കയറി. രാത്രി കരച്ചില് കേട്ട് പല പ്രാവശ്യം ഉണര്‍ന്നു, സാധാരണ വരാറു ള്ള പൂച്ചകളുടെ ശബ്ദമല്ല, കുഞ്ഞു പൂച്ച ആണെന്ന് തോണി. രാവിലെ നോക്കിയപ്പോള്‍ ശരി തന്നെ, ...

ഞാനെന്ന വൃദ്ധന്റെ ഒരു ദിവസം(An Old man's Day Out)

എല്ലാ ദിവസവും മുഖപുസ്തകം(face book) തുറ ക്കുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്നു “ നിങ്ങള്‍ നിങ്ങളുടെ ഇന്നത്തെ ദിവസത്തെ കുറിച്ച് എഴുതുക” അതാണ്‌ ഇന്ന് ചെയ്യുന്നത്. എന്റെ ഇന്നല ത്തെ അനുഭവങ്ങളെ കുറിച്ചെഴുതുന്നു. എന്റെ പ്രിയ സുഹൃത്തുക്കള്‍ എന്നോടു സഹതപിക്കുകയോ ചിരിക്കുകയോ എന്തു മാവാം , എന്നാല്‍ എന്നെ കല്ലെറിയല്ലേ എന്ന് മാത്രം അപേക്ഷിക്കുന്നു. പതിവ് പോലെ ഞാനഞ്ചു മണിക്ക് തന്നെ എഴുനേറ്റു , പ്രാഥമിക കൃത്യങ്ങള്‍ കഴിഞ്ഞു തലേ ദിവസം കുറിച്ച് വച്ച “കോതമംഗലം വിശേഷം : “ മുഖ പുസ്തകത്തില്‍ പ്രകാശി പ്പിച്ചു. അതുകഴിഞ്ഞാണ് കഥ തുടങ്ങു ന്നത്. ശ്രീമതി രാവിലെ തന്നെ അയാളുടെയോ മകളുടെയോ മരുമകളുടെയോ ഒരു വിവാ ഹസാരി കാണുന്നില്ല എന്ന് പരാതി. കാര്യം അയാള്‍ ഗൌരവമായി തന്നെ എടുക്കുന്നു. ഞാന്‍ പറഞ്ഞു ഏതായാലും നമ്മുടെ വിവാഹം കഴിഞ്ഞു വജ്ര ജൂബിലിയോട ടുക്കുന്നു , ഇനി കുട്ടികളുടെ ആണെങ്കിലും രജതി ജുബിലി വിദൂരമല്ല. ഇത്രയും വര്ഷം പഴക്കമുള്ള ഒരു പട്ടുസാരി കണ്ടില്ലെങ്കില്‍ എന്താ കുഴപ്പം ? ഏതായാലും അത് ഉപ യോഗിക്കാതെ അലമാരയില്‍ ഇരുന്നു ദ്രവിച്ചു കാണുമല്ലോ, പോകട്ടെ സാരമില്ല “ നിവൃത്തിയില്ല, ശ്രീമതിക്ക് സമാധാനമില്ല , മുകളിലും താഴെയും ഉ...

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

Image
കേരളത്തിലെ  നായന്മാരിലെ   വിഭാഗങ്ങള്‍ ജാതി വര്‍ണവ്യവസ്ഥ  ഒരു പക്ഷെ  കേരളത്തില്‍ ഉണ്ടായിരുന്നപോലെ   ഇന്ത്യയിലെ മറ്റൊരു ഭാഗത്തും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ തൊട്ടു കൂടായ്മ്മയും അയിത്തവും  മറ്റും നിലവിലിരുന്ന  കേരളത്തിന്റെ  ശോച്യാവസ്ഥ  കണ്ടായിരിക്കണം സ്വാമി വിവേകാനന്ദന്‍   കേരളത്തെ  ഒരു ഭ്രാന്താലയം ആയി ചിത്രീകരിച്ചത്. ഇന്നും  അതില്‍ നിന്ന് വലിയവ്യത്യാസം  ഇല്ല എന്ന് മാത്രം അയിത്തം പോയി വോട്ടു ബാങ്ക്  രാഷ്ട്രീയം  നിലവില്‍ വന്നു എന്ന് മാത്രം. നായന്മാരില്‍  അവര്‍ ചെയ്യുന്ന  ജോലികള്‍ നോക്കി 18 തരം നായന്മാര്‍  ഉള്ളതായി  രേഖകള്‍ ഉണ്ട് . താല്പര്യം ഉള്ളവര്‍ക്ക് വേണ്ടി അവ താഴെ കൊടുക്കുന്നു. ( ഇത്തരം വിവരങ്ങള്‍  ഒരു നായരായി  ജനിച്ച  എനിക്കുപോലും  പുതിയതായി തോന്നിയത് കൊണ്ടു   പങ്കുവെക്കുന്നു. നായന്മാരെപോതുവെയോ  ഏതെങ്കിലും വിഭാഗത്തെയോ    മോശമായി ചിത്രീകരിക്കാനോ പുകഴ്താനോ  എനിക്ക് ഉദ്ദേശമില്ല  എന്ന...